Friday 29 March 2013

എന്റെ ‘പീഠാനുഭവ’ സ്മരണകൾ. (18A)



അതും ഇതുപോലൊരു നോമ്പ് കാലമായിരുന്നു. 50 നോമ്പ് തുടങ്ങുമ്പോൾ എല്ലാ വർഷവും മലയാറ്റൂർ താഴത്തെ പള്ളിയിൽ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഒരു കൺ വെൻഷൻ ഉണ്ടാകാറുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.  ഒത്തിരി ആളുകൾ പങ്കെടുക്കുന്ന ഈ കൺ വെൻഷന് കാലടി സ്റ്റേഷനിൽ നിന്ന് പോലീസ്കാർ ഡ്യൂട്ടിക്കുണ്ടാകും. പള്ളിയുടെ മുൻപിൽ തന്നെയുള്ള പള്ളിവക കെട്ടിടത്തിലാണ് ആ ഒരാഴ്ച്ച പോലീസുകാർ താമസിക്കുക. അന്ന് കൺവെൻഷൻ തുടങ്ങിയ ആ ദിവസം എനിക്കും വേറെ രണ്ട് പോലീസുകാർക്കും അവിടെ ഡ്യൂട്ടിയായിരുന്നു. രാത്രി 8 മണിയോടെ കൺവെൻഷൻ തീരും. എങ്കിലും ഞങ്ങളുടെ ഡ്യൂട്ടി തുടരും. അന്ന് രാത്രി കൂടെയുള്ള മറ്റ് രണ്ട് പോലീസുകാരെയും അവിടെയാക്കി തൊട്ട് താഴെ പെരിയാറിൽ പോയി ഒന്ന് മുങ്ങിക്കുളിച്ച് ഒരു കൈലിമുണ്ടുമുടുത്ത്  എന്റെ റോയൽ എൻഫീൽഡിൽ ഞാൻ  ഡ്യൂട്ടിയിൽ നിന്നും വീട്ടിലേക്ക് മുങ്ങി.  രാത്രി ഒരു 12 മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടിലേക്ക് പോരുന്ന വഴി കാലടി പോലീസ് സ്റ്റേഷനും കുറേ മുൻപായി മേക്കാലടി എന്ന സ്ഥലത്ത് വച്ച് രണ്ട് പെൺകുട്ടികൾ പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്നു. മുന്നോട്ട് പോയ എന്റെ മനസ്സിൽ പെട്ടന്ന് ചില ചിന്തകൾ. ഈ അസമയത്ത് ഈ പെൺകുട്ടികൾ എങ്ങിനെ ഇവിടെ എത്തി. ഞാൻ ബൈക്ക് തിരിച്ചു. ഞാൻ മടങ്ങി വരുന്നത് കണ്ട് അവർ പതുക്കെ അടുത്ത വീടിന്റെ ഗെയ്റ്റിനടുത്ത് പതുങ്ങി. ഞാൻ അവരുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ഞങ്ങൾ മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് വരുന്നതാണെന്നും വീടിന്റെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് അറിയാതെ ഇറങ്ങി പോയതാണെന്നും ചേച്ചിയും അമ്മയുമൊക്കെ ഉണ്ടായിരുന്നൂ അവർ ഇറങ്ങിയില്ലാ എന്നുമൊക്കെ  പറഞ്ഞു. സംഗതി ശുദ്ധ കളവാണെന്ന് ആദ്യമേ എനിക്ക് മനസ്സിലായി. കാരണം മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് 9 മണിക്ക് ലാസ്റ്റ് ബസ്സും പോയതിന് ശേഷമാണ് ഞാൻ എന്റെ യൂണിഫോം അഴിച്ചത്. അതിന് ശേഷം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു.   അവരുടെ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു. അതെന്താണെന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഒരു മടി എങ്കിലും നിർബന്ധിച്ചപ്പോൾ അവർ നനഞ്ഞ ആ ഷഡികൾ കാണിച്ച് തന്നു..ഒടുവിൽ ഒത്തിരി കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ അവർ പകുതി സത്യം മാത്രം പറഞ്ഞു. നീലിശ്വരത്ത് ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണെന്നും അവിടെ നിന്നും ചാടി പുഴയിലൂടെയും മണപ്പുറത്തുകൂടിയും ഒക്കെ നാലഞ്ച് മൈൽ നടന്നാണ് ഇവിടെ എത്തിയത്. പുഴയിലൂടെ അരക്ക് വെള്ളത്തിലൂടെ പാവാടയും പൊക്കി പിടിച്ച് നടന്ന് പോന്നപ്പോൾ നനഞ്ഞ ഷഡിയാണ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരാൾ ഒൻപതിലും ഒരാൾ പത്തിലും പഠിക്കുന്നു. ഉദ്ദേശം ചോദിച്ചപ്പോൾ ഒന്നും വ്യക്തമായി പറയുന്നില്ല. എന്നാൽ ചില ദുരുദ്ദേശങ്ങൾ ഉണ്ടെന്നും അവരുടെ കൊഞ്ചികുഴയലിലൂടെ എനിക്ക് പെട്ടന്ന് മനസ്സിലായി (ഞാനാരാ മോൻ). അത്തരം അനുഭവങ്ങൾ മുൻപുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ ഒരാളെ സ്വന്തം കൊച്ചച്ചൻ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്ന് മറ്റവൾ പറഞ്ഞു. ഈ ചൂടൻ കഥകളെല്ലാം ഇവർ തമ്മിൽ തമ്മിൽ ഷെയർ ചെയ്യാറുമുണ്ട്. ഈ കഥകളൊക്കെ കേട്ടപ്പോൾ അതൊന്നനുഭവിക്കാൻ കൂട്ടുകാരിക്കും ഒരു മോഹം. അങ്ങിനെ രണ്ട് പേരും കൂടി ഹോസ്റ്റലിൽ നിന്നും ചാടിയതാണ്. തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. എന്നാൽ നമുക്കാകാം എന്ന് പറഞ്ഞപ്പോൾ രണ്ട് പേർക്കും പെരുത്ത് സന്തോഷം. കല്യാണം കഴിഞ്ഞെങ്കിലും ഭാര്യ സൌദിയിലായിരുന്നതിനാൽ മാരീഡ് വിത്ത് അൺമാരീഡ് എഫ്ഫെക്റ്റിൽകരിമ്പച്ചയായി ജീവിക്കുന്ന എന്റെ മാനസീക, ശാരീരിക ദാഹമോഹങ്ങളൊക്കെ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സമയം പാതിരാത്രി. എങ്ങും കൂരാകൂരിട്ട്, ചുറ്റിലും 14ഉം 15 വയസ്സുള്ള രണ്ട് പെൺകൊടികൾ, ചേട്ടാ ഞങ്ങളെ ഒന്ന് പീഠിപ്പിക്കൂ, പ്ലീസ്.. എന്ന് യാചിക്കുന്നു .ഏതൊരു വിഭാര്യന്റേയും കണ്ട്രോൾ പോകുന്ന വൈകാരിക നിമിഷങ്ങൾ..ചിന്തകൾ മാറി മറിയുന്നു.. ശരീ‍രം വിയർത്തു. തൊണ്ട വറ്റി വരണ്ടു. രോമ കൂപങ്ങൾ എഴുന്നേറ്റു. തളരുന്ന കൈകലുകൾ, വിറക്കുന്ന ചുണ്ടുകൾ, വികാരനിർഭരമായ ആറു  കണ്ണുകൾ, അവ പരസ്പരം ഇടയുന്നൂ. ശരീരം കുഴയുന്നൂ. നേരെ നിൽക്കാൻ ശക്തിയില്ലാതെ ഞാനെന്റെ ബൈക്കിൽ ചാരി നിന്നു. ഞങ്ങളെ കാണുന്ന ആരെങ്കിലും അവിടെയുണ്ടോ എന്ന് ഞാൻ ചുറ്റിലും നോക്കി. ഭാഗ്യത്തിന് ആരെയും കണ്ടില്ല. ഇനിയും പിടിച്ച് നിൽക്കാൻ ശക്തിയില്ലാ.” ഒടുവിൽ, ഒടുവിൽ  ഞാനാ തീരുമാനത്തിലെത്തി. ഇവിടം അത്ര സുരക്ഷിതമല്ല, ഇതിനേക്കാൾ സുർക്ഷിതമായ മറ്റൊരു സ്ഥലത്ത് പോകാം എന്ന് ഞാനവരോട് പറഞ്ഞു. അങ്ങിനെ രണ്ടിനേയും ഷഡ്ഡി ഇടീച്ച് എന്റെ ബൈക്കിന്റെ പുറകിൽ കേറ്റി വണ്ടി വിട്ടുവികാരം വിവേകത്തിന് (അതോ നേരെ മറിച്ചോ? ..) വഴിമാറിയ അപൂർവ്വ നിമിഷങ്ങൾ. വണ്ടി നേരെ സ്റ്റേഷനിലെത്തിയപ്പോഴാണ്  ഞാൻ പോലീസുകാരനാണെന്നവർക്ക് മനസ്സിലായത്. ( അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ടെംബർ കൂടിയെങ്കിൽ മാന്യ വായനക്കാർ ക്ഷമിക്കണം)  പിന്നെ കരച്ചിലും പിഴിച്ചിലും ഒക്കെയായി. അന്നൊന്നും സ്റ്റേഷനിൽ വനിതാ പോലീസില്ലാതിരുന്നതിനാൽ രണ്ടിനേയും പോലീസ് ജീപ്പിൽ കേറ്റി ചെങ്ങൽ സെന്റ് ജോസഫ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച് അന്ന് രാത്രി അവിടെ താമസിപ്പിക്കാൻ ഏർപ്പാടാക്കി.  ഞാനെന്റെ വീട്ടിലേക്കും പോയി. ആ തണുത്ത പാതിരാത്രിയിൽ  തണുത്ത വെള്ളത്തിൽ ഒന്നുകൂടി കുളിച്ച് സുഖമായി പുതച്ച്മൂടി കിടന്നുറങ്ങി. പിറ്റേന്ന് അതി രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റാ‍യ റൈഫൺ ജോസഫും (റൈഫൺ ജോസഫും ഞാനും പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്)  നീലീശ്വരം കോൺ വെന്റിലെ മദറും മറ്റൊരു കന്യാസ്ത്രീയും അവിടെ നിൽക്കുന്നു. അവർ നടത്തുന്ന ഓർഫനേജിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാനില്ലത്രെ.. അതിന് പരാതി തരാൻ എത്തിയതായിരുന്നൂ അവർ. ഉടനെ അവരെ ചെങ്ങൽ സ്കൂളിലേക്ക് പറഞ്ഞു വിട്ടു. ഒത്തിരി നന്ദി പറഞ്ഞ് അവർ പിന്നെ വരാം എന്ന് പറഞ്ഞും പോയി. അവർ വാക്ക് പാലിച്ചു. പിറ്റേന്ന് എനിക്ക് കുറേ മിഠായിയും കുറച്ച് ഫ്രൂട്സും ഏതാനും കൊന്തയുമൊക്കെയായി അവർ വീണ്ടും എന്നെ കാണാൻ സ്റ്റേഷഷനിൽ വന്നു. കുട്ടികളെ സുർക്ഷിതമാക്കിയതിനേക്കാൾ ഓർഫനേജിന്റെ മാനം കാത്തതിന്റെ നന്ദി സൂചകമായി

Sunday 24 March 2013

കൊഴുക്കട്ടയും കൊച്ചപ്പാപ്പന്റെ കോണകവും..


ഇന്ന് കൊഴുക്കട്ട ശെനിയാഴ്ച. എല്ലാവരും കൊഴുക്കട്ടയൊക്കെ തിന്ന് വിശ്രമിക്കുമയായിരിക്കും, അല്ലേ?   എല്ലാവർക്കും കൊഴുക്കട്ട തിരുന്നാളിന്റെ ആശംസകൾ. ഭാര്യക്ക് ഇന്ന് ലോംഗ്ഡേ ആയതുകൊണ്ട് ഇന്നലെതന്നെ കൊഴുക്കട്ടയുണ്ടാക്കി. അതിൽ രണ്ടെണ്ണവും ഒരു കട്ടങ്കാപ്പിയും കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കൊഴുക്കട്ടയെക്കുറിച്ച് രണ്ട് വാക്കെഴുതാമെന്ന് തോന്നിയത്. കേരളത്തിൽ മാത്രം കണ്ട് വന്നിരുന്നതും അതിപുരാതന കാലം മുതലേ ഓശാന തിരുന്നാളിന്റെ തലേദിവസം, അതായത് ഓശാന ശെനിയാഴ്ച്ച മാത്രം വീടുകളിൽ ഉണ്ടാക്കിയിരുന്നതുമായ ഈ കൊഴുക്കട്ട ഇന്ന് വിദേശങ്ങളിലുള്ള മലയാളി കടകളിൽ സുലഭം. അത്കൊണ്ട് തന്നെ ഈ കൊഴുക്കട്ടക്ക് ആ പഴയ കൊഴുക്കട്ടയുടെ പവിത്രതയോ പരിശുദ്ധിയോ ഒന്നും ആരും കൽ‌പ്പിക്കുന്നില്ല. എപ്പോ വേണമെങ്കിലും ആർക്കും വാങ്ങി കഴിക്കാം എന്നായിരിക്കുന്നു.  എങ്കിലും വീടുകളിൽ ഉണ്ടാക്കാത്തവരും ഉണ്ടാക്കാൻ അറിയില്ലാത്തവരും ഉടനേ പോയി റെഡിമെയ്ഡ് കൊഴുക്കട്ട വാങ്ങി ചൂടാക്കി കഴിക്കുക.  നല്ല കറുകറുത്ത ശർക്കരയിൽ ഉണ്ടാക്കിയ .. പിന്നെ അത് വെന്ത് പൊട്ടി അതിൽനിന്നും ഒലിക്കുന്ന ആ ശർക്കര ലായനിയും കൂട്ടി അപ്പാടെ വിഴുങ്ങി.. പിന്നെ കയ്യിലെ വിരലുകൾക്കിടയിലൂടെ ഒലിക്കുന്ന  ശർക്കര ലായനി നക്കി തുടച്ച് .. പിന്നെ അത് ഇരുന്ന പിഞ്ഞാണി പല പ്രാവശ്യം നക്കി തുടച്ച്.. ഇതൊക്കെയല്ലേ ആ പഴയ കാലത്തെ കൊഴുക്കട്ടയുടെ ഓർമ്മകൾ.  എന്നാൽ ഇതിനപ്പുറം എനിക്ക് മറ്റൊരോർമ്മകൂടിയുണ്ട്. എന്റെ കൊച്ചപ്പാപ്പന്റെ ഓർമ്മകൾ. പേര് പൈലി, ജനിച്ച തീയ്യതി ആർക്കും അറിയില്ല, പക്ഷേ ദിവസം അറിയാം. ഒരു ശെനിയാഴ്ച്ച. അതെ ഒരു കൊഴുക്കട്ട ശെനിയാഴ്ച്ചയായിരുന്നു അദ്ദേഹം ഭൂജാതനായത്. അത്കൊണ്ട് തന്നെ എന്റെ കൊച്ചപ്പാപ്പന്റെ ബെർത്ത് ഡേയായി എല്ലാ കൊല്ലവും ഈ ശെനിയാഴ്ച്ചയാണ് ആഘോഷിക്കുന്നത്. ബെർത്ത്ഡേ കേക്കിന് പകരം അന്ന് കൊഴുക്കട്ട മുറിച്ച് ബെർത്ത്ഡേ ആഘോഷിക്കും. (ചുമ്മാ)  കൊഴുക്കട്ട തിരുന്നാളിന്റന്ന് ജനിച്ചത്കൊണ്ട് അദ്ദേഹത്തെ നാട്ടുകാർ കൊഴുക്കട്ട പൈലി എന്നായിരുന്നൂ വിളിച്ചിരുന്നത്.  നല്ല അധ്വാനശീലനായ കൊച്ചപ്പാപ്പൻ മരിച്ചിട്ട് ഇപ്പോ രണ്ട് വർഷം ആകാറായി. അദ്ദേഹത്തെ സ്മരിക്കുംബോൾ  ആദ്യം എനിക്കോർമ്മ വരുന്നത് അദ്ദേഹത്തിന്റെ മുഷിഞ്ഞ കോണകങ്ങളായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് കൊച്ചപ്പാപ്പന്റെ വീട്. കൊച്ചപ്പാപ്പന്റെ വീട്ടിലെ കിണർ എന്റെ വീട്ടിലിരുന്നാൽ കാണാം  രാവിലെ മുതൽ പാടത്തും  പറമ്പിലും അധ്വാനിച്ച് 12 മണിയോടെ കൊച്ചപ്പാപ്പൻ  നേരെ കിണറ്റിൻ കരയിലെത്തി വെള്ളം കോരി കുളിക്കും ഒരു തോർത്ത് മുണ്ടും അടിയിൽ ഒരു കോണകവുമാണ് പണി ചെയ്യുംബോഴുള്ള സ്ഥിരം വേഷം. അങ്ങിനെ തന്നെയായിരിക്കും കുളിക്കുന്നത്. കുളിക്കുന്നതോടൊപ്പം തോർത്ത്മുണ്ട് അഴിച്ചെടുത്ത് അലക്ക് കല്ലിലിട്ട് തല്ലി അലക്കും. ഈ സമയം കൊച്ചപ്പാപ്പന്റെ അരയിലെ കോണകം വളരെ വ്യക്തമായി കാണാം. മണ്ണും ചളിയും പുരണ്ട് ഒരു മണ്ണിന്റെ കളറായിരുന്നു കൊച്ചപ്പാപ്പന്റെ കോണകങ്ങൾക്ക്. പിന്നീട് തോർത്ത് പിഴിഞ്ഞുടുത്ത ശേഷം  അരയിലെ കോണകം അഴിച്ച് അതും തല്ലി അലക്കും. പിന്നീട് അയയിൽ കിടക്കുന്ന കോണകമെടുത്ത് അരയിൽ കെട്ടും  അലക്കിയ കഴിഞ്ഞ കോണകം കിണറ്റിൻ കരയിലെ മുരുക്കിന്റെ കാലിൽ നിന്നും തെങ്ങിലേക്ക് വലിച്ച് കെട്ടിയ നേർത്ത കമ്പി അയയിൽ തൂക്കിയിടും. കാറ്റത്ത് പറന്ന് പോകാതിരിക്കാൻ ഒരു തല കമ്പിയിൽ കെട്ടിയിടും. ഇത് എനിക്കോർമ്മവച്ച കാലം മുതൽ ഈ യൂ.കെയിലേക്ക് വരുന്നത് വരെ ഞാൻ കണ്ടിരുന്ന സ്ഥിരം കാഴ്ച്ചയായിരുന്നു. മൊത്തം മൂന്ന് കോണകങ്ങളാണ് കൊച്ചപ്പാപ്പന് ഉണ്ടയിരുന്നത്. രണ്ടെണ്ണം  അയയിലും ഒരെണ്ണം അരയിലും. കൊച്ചപ്പാപ്പൻ തന്റെ സന്തത സഹചാരിയായിരുന്ന കോണകങ്ങളെ അനാധമാക്കി  യാത്ര പറഞ്ഞപ്പോൾ നമുക്ക് നഷ്ടമായത് എന്റെ കൊച്ചപ്പാപ്പനെ മാത്രമല്ലാ മറിച്ച് മഹത്തായ ഒരു സംസ്കാരം തന്നെയായിരുന്നില്ലേ? എങ്കിലും സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്ന  കൊച്ചപ്പാന് എന്റെ ജന്മദിനാശംസകൾ നേരുന്നു. കൊച്ചപ്പാപ്പന്റെയുംമം അമ്മാമ്മയുടേയും ഫോട്ടോയാണ് ഇതിൽ കൊടുത്തിരിക്കുന്നത്.

Monday 18 March 2013

ചാക്കോസാറും പുളിംങ്കുരുവും.




സ്ഥലത്തെ ഒരേഒരു യൂ.പി.സ്കൂളായ ഗവ.യൂ.പി.എസിൽ  പഠിക്കുന്ന കാലം. ചാക്കോ സാറാണ് താരം. വെറും താരമല്ല, ഒരു ഒന്നൊന്നര താരം വരും. കാരണം മറ്റെല്ലാ അധ്യാപകരും കാൽനടയായോ സൈക്കിളിലോ സ്കൂളിൽ വന്നിരുന്നപ്പോൾ  റോയൽ എൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ  പഠിപ്പിക്കാൻ വന്നിരുന്ന ചാക്കോസാറിന്റെ ആ ഒരു സ്റ്റൈലുതന്നെ. പെൺകുട്ടികളൊക്കെ സാറിനെ ആരാധനയോടെയാണ് നോക്കിയിരുന്നത്ആൺകുട്ടികൾക്കാണെങ്കിൽ സാറൊരു  ഹീറോയും. ജീവിതത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉള്ള ഒരാളെ ഞാനും മറ്റ് കുട്ടികളുമൊക്കെ ആദ്യമയിട്ട് കാണുന്നത് ഈ ചാക്കോ സാറിലൂടെയാണ്. അപ്പോ ഹീറോ ആകാതിരിക്കാൻ വഴിയില്ലല്ലോ. ഹിന്ദിയായായിരുന്നു ചാക്കോ സാറിന്റെ വിഷയം. ഈ ചാക്കോയെ  കൂടാതെ വേറെ ഒരു ചാക്കോ സാറും ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദിചാക്കോ എന്നാണ് ഇഷ്ടൻ അറിയപ്പെട്ടിരുന്നത്. പൊതുവേ പരുക്കൻ സ്വഭാവക്കാരനായിരുന്നെങ്കിലും ഒരു രസികനും കൂടിയായിരുന്നു 
അന്നത്തെ കാലം ഇന്നത്തേപ്പോലെ എല്ലാ കുട്ടികളും ജയിക്കുന്ന കാലമല്ലായിരുന്നല്ലോ. പഠിക്കാത്തവർ തോൽക്കും, അല്ലെങ്കിൽ തോൽ‌പ്പിക്കും. ചിലപ്പോൾ രണ്ടും മൂന്നും കൊല്ലം ഒരേ ക്ലാസ്സിൽ തന്നെയിരിക്കേണ്ടി വന്നിട്ടുള്ളവർ ധാരാളം. പക്ഷേ പ്രായം തോൽക്കുന്നില്ലല്ലോ. പ്രായം അങ്ങിനെ പൊയ്ക്കൊണ്ടിരിക്കും. പ്രായം ആകുന്തോറും ശാരീരിക മാറ്റങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. ഇങ്ങിനെ ശാരീരിക മാറ്റങ്ങൾ വന്ന, എന്ന് പറഞ്ഞാൽ അത്യാവശ്യം സംഗതികളൊക്കെയുണ്ടായിരുന്ന കുറച്ച് പെൺകുട്ടികൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുണ്ടായിരുന്നു. റംല,സീനത്ത്, മേരി ഇങ്ങനെ ചിലരെയൊക്കെ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഇവരൊക്കെ അന്ന് എന്നേക്കാൾ  ഒരു നാലഞ്ച് വയസ്സിനെങ്കിലും മൂത്തതായിരുന്നിരിക്കണം. എന്നെയൊക്കെ വെറുമൊരു ചിന്നപയ്യനായിട്ടേ അവർ കരുതുമായിരുന്നുള്ളൂ. അക്കാലത്തൊക്കെ പള്ളി പെരുന്നാളിന് രാത്രി നാടകം കാണാൻ പോകുമ്പോൾ ചുമ്മാ ഇരിക്കുമ്പോൾ തിന്നാൻ കപ്പണ്ടിക്ക് പകരം കൊണ്ടു പോകുന്ന ഒരു സാധനമുണ്ടായിരുന്നു. വറുത്ത പുളിംകുരു. പെണ്ണുങ്ങളുള്ള വീട്ടിൽ  പെരുന്നാളിന്റെ  തലേ ദിവസം പുളിംകുരു വറുത്ത് ഉരലിലിട്ട് ഇടിച്ച് തൊണ്ട് കളഞ്ഞ് വെള്ളത്തിലിട്ട് കുതിർക്കും പിറ്റേന്ന് അത് ശർക്കരകൂട്ടി വിളയിച്ച്, അതും പൊതിഞ്ഞ്കൊണ്ടാണ് നാടകം കാണാൻ പോകുന്നത്. വിളയിച്ച പുളിംകുരു തിന്നാൽ എളുപ്പമാണ്. എന്നാൽ ചിലപ്പോൾ വിളയിക്കാത്ത പുളിംകുരുവും കൊണ്ടു പോകും. അത് കടുമുടാന്ന് കടിച്ച് തിന്നുന്നതും ഒരു രസമായിരുന്നു. ഇങ്ങിനെ വറുത്ത പുളിംകുരു നാടകം കാണാൻ പോകുപോൾ മാത്രമല്ലാ സ്കൂളിലും കൊണ്ടുപോകും. പെൺകുട്ടികൾ മാത്രമേ ഈ പുളിംകുരു ക്ലാസ്സിൽ കൊണ്ടു വരുമായിരുന്നുള്ളൂ. ക്ലാസ്സിലിരുന്ന് ഇതിങ്ങനെ ചവച്ചുകൊണ്ടിരിക്കുക  ഇ പെണ്ണുങ്ങളുടെ ഒരു ശീലവും. നമ്മുടെ ഹിന്ദിചാക്കോക്ക് ഇഷ്ടമില്ലാത്ത ഒരേ ഒരു കാര്യം പെൺകുട്ടികളുടെ  ഈ പുളിംകുരു തീറ്റയാണ്. ആരും ക്ലാസ്സിൽ പുളിംകുരു കൊണ്ടു വരരുതെന്നും തിന്നരുതെന്നും അദ്ദേഹം എന്നും പറയുകയും ചെയ്യും. പക്ഷേ  ഈ ഗുരു ഭക്തിയില്ലാത്ത പെൺകുട്ടികളുണ്ടോ അത് നിർത്തുനന്നു. പുളിംകുരു കൊണ്ടു വരുന്നതിന് അവർ ഒരു മുടക്കവും വരുത്താറില്ല.  ഇങ്ങിനെ പുളിംകുരു കൊണ്ടു വരുന്നവരെ ചെക്ക് ചെയ്ത് പുളിംകുരു  കണ്ടു പിടിച്ച് അവരെ ശിക്ഷിക്കുക എന്നതാണ് ചാക്കോ സാർ ക്ലാസ്സിൽ വന്നാൽ ആദ്യം ചെയ്യുക. ചാക്കോ സാറിനെ പറ്റിക്കാൻ പെൺകുട്ടികൾ അടിയുടുപ്പിനുള്ളിലിട്ടാണ് പുളിംകുരു കൊണ്ടു വരുന്നത്.   ചാക്കോസാർ ആരാ മോൻ. പുള്ളി അതൊക്കെ  നിഷ് പ്രയാസം കണ്ട് പിടിക്കുംചാക്കോ സാറിനെ തോൽ‌പ്പിക്കാനാവില്ല കുട്ടികളേ എന്ന്  ആത്മഗതം ചെയ്തുകൊണ്ട് അവരുടെ അടിയുടുപ്പിനുള്ളിൽ കയ്യിട്ട് അദ്ദേഹം ഈ പുളിംകുരുവൊക്കെ തപ്പി എടുക്കുകയും ചെയ്യും. മാത്രമല്ല, ശിക്ഷയായി അവരുടെ ഉള്ളം തുടക്ക് നല്ല പിച്ചും(?) കൊടുക്കും. (ഒരു വെടിക്ക് രണ്ട് പക്ഷി). എത്ര  പിച്ച് കിട്ടിയിട്ടും ഈ പെൺകുട്ടികൾ എന്താ ഈ പുളിങ്കുരു കൊണ്ടു വരുന്നത് നിറുത്താത്തതെന്ന് അന്നൊക്കെ ഞാൻ തല പുകഞ്ഞാലോചിക്കുമായിരുന്നു. ഇങ്ങിനെ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആലോചിച്ചാലോചിച്ച് ഒടുവിൽ എന്തു പറ്റി? അക്കൊല്ലം ഏഴാം ക്ലാസ്സിൽ ഞാനും തോറ്റു..

മൃഗങ്ങൾക്കുമുണ്ട് മോഹങ്ങൾ..




മോഹം, അല്ലെങ്കിൽ ആശയാണ് എല്ലാ ദുഖങ്ങൾക്കും കാരണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്. എന്നാൽ അതേ ആശ തന്നെയല്ലേ എല്ലാ സുഖങ്ങൾക്കും കാരണം.? ആശയില്ലാത്ത മനുഷ്യരുണ്ടോമണ്ണിനോടും പെണ്ണിനോടും പൊന്നിനോടും ആശയില്ലാത്തവർ ചുരുക്കം. ഒരുപാട് സ്ഥലം, ഇഷ്ടം പോലെ പൊന്ന്, പിന്നെ നല്ല സുന്ദരിയായ ഭാര്യ.. ഇതൊക്കെ ഏത് സാധാരണ മനുഷ്യരുടേയും  ആഗ്രഹങ്ങളാണ്. ഇതിൽ സുന്ദരിയായ ഇണ മനുഷ്യന്റെ മാത്രമല്ലാ മൃഗങ്ങളുടേയും മോഹമാണ് എന്നുള്ള ആ നഗ്ന സത്യം എനിക്ക് നന്നേ  ചെറുപ്പത്തിലേ അറിയാൻ കഴിഞ്ഞു. ആ കഥ കേൾക്കണ്ടേ.. എന്നാൽ കേട്ടോളൂ..
പണ്ട് .. പണ്ട്.. പണ്ട്...പണ്ടൊന്നുമല്ലാ, .. എന്റെ ചെറുപ്പത്തിൽ, അതായത് കാലടിയിൽ മൃഗാശുപത്രിയും അവിടെ കൃത്രിമ ബീജ സങ്കലനവും ഒക്കെ വരുന്നതിനും തൊട്ട് മുൻപുള്ള ആ കാലം. പശു എരുമ എന്നീ വളർത്തു മൃഗങ്ങളുടെ സുവർണ്ണകാലം. എന്ന് പറഞ്ഞാൽ അന്നൊക്കെ മ്രൂഗങ്ങൾ ഇന്നത്തെ മൃഗങ്ങളേപ്പോലെ കന്യകയായി ജീവിച്ച്, പ്രസവിച്ച്, കന്യകയായി മരിക്കേണ്ടി വരുന്ന കാലമല്ലായിരുന്നൂ എന്ന് ചുരുക്കം.ഇന്നത്തെ  ഈ കന്യകാമൃഗങ്ങളുടെയൊക്കെ ശാപം ആർക്ക് ചെന്ന് ചേരുമോ  ആവോ?. എന്തായാലും  സ്വവർഗ്ഗത്തിൽ നിന്നുമുള്ള നല്ല ഉശിരുള്ള കൂറ്റന്മാരിൽ നിന്നു തന്നെ ഗർഭം ധരിക്കാമായിരുന്ന ആ കാലത്ത് എനിക്കൊരു എട്ട് പത്ത് വയസ്സൊക്കെ ഉള്ളപ്പോൾ ഞങ്ങളുടെ നാട്ടിൽ വീട്ടിലെ വളർത്ത് മൃഗങ്ങളെയൊക്കെ പ്രജനനത്തിനായി ഇന്നത്തേപ്പോലെ മൃഗാശുപത്രിയിൽ അല്ലായിരുന്നൂ കൊണ്ട് പോയിരുന്നത്. പശുവിനും എരുമക്കും ആടിനുമൊക്കെ മതിയിളകിയാൽ - അത് മിക്കവാറും വാവ് അടുക്കുമ്പോൾ ആയിരിക്കും - ചവിട്ടിക്കാനായി ചവിട്ട് കൂറ്റന്മാരുടെ അടുത്ത് കൊണ്ടു പോകും. അതിന് പറ്റിയ കൂറ്റന്മാരെ വളർത്തുന്നവർ നാട്ടിൽ ഉണ്ടായിരുന്നു,. പശുവിന് മതിയിളകിയാൽ കൊണ്ട് പോയിരുന്നത് അടുത്തുള്ള ഒരു മൂപ്പരുടെ അടുത്തായിരുന്നു. ആ മൂപ്പരുടെ പേര് എനിക്കോർമ്മയില്ല. പക്ഷേ, മൂപ്പരുടെ മകളുടെ പേരെനിക്കോർമ്മയുണ്ട്. അന്നപൂർണേശ്വരി. ഞങ്ങൾ ഒരേ പ്രായക്കാരായിരുന്നു. മൂപ്പരുടെ പേരറിയില്ലെങ്കിലും ആ രൂപം ഞാൻ മറക്കില്ല. ഒരു ആറ് ആറേകാൽ അടി പൊക്കവും  നല്ല കറുത്ത നിറവുമുള്ള മൂപ്പർക്ക് അങ്ങേരേക്കാൾ വലിപ്പമുള്ള ഒരു ചവിട്ട് കൂറ്റൻ ഉണ്ടായിരുന്നു. അതുകൂടാതെ കാളയെ പൂട്ടി എണ്ണ ആട്ടുന്ന ഒരു മര ചക്കും.  ചെറുപ്പത്തിലേ അവിടെ തേങ്ങ ആട്ടാൻ പോകുമ്പോൾ ചക്കിൽ നിന്നും പിണ്ണാകെടുത്ത് തിന്നുന്നതും ആളുകൾ പശുവിനെ ചവിട്ടിക്കാൻ കൊണ്ട് വരുന്നതും, പിന്നെ അത് നോക്കി നിൽക്കുന്നതും ഒക്കെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. സെക്സിന്റെ ആദ്യ പാഠങ്ങൾ ഞാൻ കണ്ട് പഠിച്ചത്  അവിടുന്നായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. എന്നാൽ എരുമയെ ചവിട്ടിക്കാൻ കൊണ്ടുപോയിരുന്നത് കീഴ്മാടൻ ആഗസ്തി ചേട്ടന്റെ അടുത്തായിരുന്നു. ആഗസ്തി ചേട്ടന്റെ വീട് കാലടിക്ക് പോകുന്ന റോഡിന്റെ സൈഡിലായിരുന്നതിനാൽ അവിടെയും കാഴ്ച്ചക്ക് തടസ്സം ഒന്നും ഉണ്ടായിരുന്നില്ല. പോത്ത് ഒരോ എരുമയേയും ചവിട്ടി കഴിയുമ്പോൾ ആഗസ്തി ചേട്ടൻ പോത്തിന് ഈരണ്ട് പച്ചമുട്ട കൊടുക്കുമായിരുന്നു. അതെന്തിനായിരുന്നൂ എന്ന് അന്നറിയില്ലായിരുന്നു എങ്കിലും പിന്നീട് മനസ്സിലായി.   ങാ..അത് പോട്ടെ. ഞാൻ പറഞ്ഞു വരുന്നത് ഈ മൃഗങ്ങളുടെ സൌന്ദര്യ ബോധത്തെ ക്കുറിച്ചാണല്ലോ. ചെറുപ്പത്തിൽ ഞങ്ങൾക്കൊരു ആട് ഉണ്ടായിരുന്നു. കറുത്ത രോമങ്ങളുള്ള ഒരു വയസ്സി ആട്. ആടിനെ ചവിട്ടിക്കാൻ കൊണ്ട് പോയിരുന്നത് കാലടി ടൌണിൽ തന്നെയായിരുന്നു. കാലടി പഞ്ചായത്തിലുള്ള മുഴുവൻ ആടുകളേയും ആൾക്കാർ അവിടെ കൊണ്ടുവരും.  കാലടി ചന്തയിൽ രണ്ട് കൂറ്റൻ ആടുകളാണുണ്ടായിരുന്നത്. ചന്തയിലെ കേടായ പച്ചക്കറികളും കടകളുടെ ചുമരുകളിൽ ഒട്ടിക്കുന്ന സിനിമാ പോസ്റ്ററുകളുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം. ടൌണിൽ തന്നെ വീടുള്ള ആരുടേയോ ആടുകളാണെങ്കിലും രാത്രിയും പകലും അവ ടൌണിലും കടയുടെ വരാന്തയിലും ഒക്കെതന്നെയുണ്ടാകും. ഉടമസ്ഥൻ ഇല്ലാത്തതുകൊണ്ട് കാശ് കൊടുക്കാതെ കാര്യം സാധിക്കാം എന്നതായിരുന്നു എല്ലാവരും ആടുകളെ ടൌണിൽ കൊണ്ടുവന്നിരുന്നത്. അങ്ങിനെ ഒരു വാവിന് ഞാനെന്റെ വയസ്സി ആടിനേയുമായി കാലടിക്ക് പോയി. കാലടി ടൌണിലുള്ള കള്ളുഷാപ്പിന്റെ മുന്നിലെത്തിയതും കൂറ്റന്മാരിൽ ഒന്ന് ആക്രാന്തത്തോടെ ഓടി വന്നു. ഉടനേ ഞാൻ എന്റെ ആടിനെ തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിൽ ചേർത്ത് കെട്ടി. ഓടി വന്ന ആ കൂറ്റൻ പെട്ടന്ന് എന്തോ കണ്ട് പേടിച്ചതുപോലെ ഒരൊറ്റ നിൽ‌പ്പും പിന്നെ ഒരൊറ്റ ഓട്ടവും. എനിക്ക് കാര്യം മനസ്സിലായില്ല. അപ്പോഴാണ് ഞാൻ ആ കാഴ്ച്ച കണ്ടത്. ദൂരെ നിന്നും നല്ല വെളുത്ത് പ്രായം കുറഞ്ഞ ഒരു  ആടിനെയുമായി മറ്റൊരു ചേട്ടൻ ഇതേ ആവശ്യത്തിന് വരുന്നു. അദ്ദേഹത്തിന് ആ ആടിനെ പോസ്റ്റിൽ കെട്ടാൻ പോലും സമയം കൊടുക്കാതെ അവൻ കാര്യം നടത്തിയതോ പോട്ടെ.  ഒന്ന് തിരിഞ്ഞൊന്നു നോക്കാൻ പോലും നിൽക്കാതെയുള്ള ആ പോക്ക് , അതാണെന്നെ വിഷമിപ്പിച്ചത്. ഒടുവിൽ  ഞാൻ എന്റെ വയസ്സിയാടിനായി മറ്റേ കൂറ്റനെ അന്വേഷിക്കേണ്ടി വന്നു.. രണ്ടാമനെ കണ്ട് കാര്യം നടത്തി തിരിച്ച് പോന്ന്നപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി. മനുഷ്യർക്ക് മാത്രമല്ലാ മൃഗങ്ങൾക്കുമുണ്ട് മോഹങ്ങൾ എന്ന്..   

Saturday 2 March 2013

കൃഷ്ണങ്കുട്ടിയും യൂറോപ്യൻ ക്ലോസറ്റും പിന്നെ ഞാനും.


1985.ഗുജറാത്തിൽ വർഗ്ഗീയ കലാപം നടക്കുന്ന സമയം. തൃശ്ശൂർ ക്യാമ്പിൽ ട്രൈനിംഗ് കഴിഞ്ഞ് ഞങ്ങൾ മൂന്ന് ബാച്ചിലായി 600 പോലീസുകാർ എന്തിനും തയ്യാറായി നിൽക്കുന്നു. നല്ല തിളച്ച് മറിഞ്ഞ് എന്തിനും തയ്യാറായി  നിൽക്കുന്ന പ്രായം.  ഞങ്ങളെ കലാപ ബാധിത പ്രദേശത്തേക്ക് അയക്കാൻ തീരുമാനമായി. ഞങ്ങൾ 600 പോലീസുകാർ കൂടാതെ കുക്ക്, ഡോബിമാർ, ബാർബർമാർ, ഓഫീസേഴ്സ് തുടങ്ങി ഏകദേശം 800ഓളം പേർ കെട്ടും കിടക്കയും നമ്മുടെ മലയാളത്തിൽ പോലീസ് എന്നെഴുതിയ ജീപ്പുകളുമൊക്കെയായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു.  ഞങ്ങൾക്കായി ഒരു സ്പെഷ്യൽ ട്രെയിൻ തന്നെ അറേഞ്ച് ചെയ്തിരുന്നു. പോകുന്ന പോക്കിൽ നിറുത്തിയ റെയിൽവേ സ്റ്റേഷനുകളൊക്കെ കാലിയാക്കിയാണ് പോക്ക്. ഭാഷ അറിയാവുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങിയവർ അതിലും കുറവ്. ആന കരിമ്പിൻ കാട്ടിൽ കയറിയതു പോലെയായിരുന്നു ഒരോ റെയിൽവേ സ്റ്റേഷനിലേയും അവസ്ഥ. മറ്റ് ട്രെയിനുകൾക്കെല്ലാം പോകാൻ വേണ്ടി നിറുത്തി നിറുത്തിയായിരുന്നു ഞങ്ങളുടെ ട്രെയിൻ പോയിരുന്നത്. ഒടുവിൽ മൂന്ന് ദിവവ്സം കഴിഞ്ഞ് വൈകിട്ട് ഗുജറാത്തിലെത്തി. എല്ലായിടത്തും കർഫ്യൂ ആയിരുന്നു. പട്ടാളം ആയിരുന്നു ലോ ആൻഡ് ഓർഡർ കൈകാര്യ്ം ചെയ്തിരുന്നത്. അവരെ മാറ്റി എല്ലാ കവലകളിലും ഞങ്ങളെ പോസ്റ്റ് ചെയ്തു.അങ്ങിനെ ഞാനും കൃഷണങ്കുട്ടിയുമടക്കമുള്ള ഒരു സെക്ഷൻ  ഗുജറാത്തിലെ സമ്പന്നന്മാർ താമസിക്കുന്ന നാരായൺപുര എന്ന സ്ഥലത്തെ ഒരു പിക്കറ്റ് പോസ്റ്റിൽ എത്തി.  അവിടെ പുതുതായി പണിതീർത്ത, എന്നാൽ എല്ലാ പണികളും തീർന്ന ഒരു പോഷ് വീടായിരുന്നു ഞങ്ങൾക്ക് താമസിക്കാൻ കിട്ടിയത്. ചെന്ന പാടെ ഓരോരുത്തരായി കുളിക്കലും നനക്കലും തുടങ്ങി . മൂന്ന് ദിവസം കഴിഞ്ഞാണ് കുളിക്കുന്നത്. ടോയ്ലറ്റിലെ ഷവറിൽ  എല്ലാരും കുളിച്ചു. പുതിയ കെട്ടിടമായിരുന്നത് കൊണ്ട് ബക്കറ്റുകളോ മറ്റോ അവിടെ ഉണ്ടായിരുന്നില്ല. ടോയ്ലറ്റിൽ തന്നെ താഴെയിട്ട് മുഷിഞ്ഞ യൂണിഫോമുകളും കഴുകി ഓരോഒരുത്തരായി കുളികഴിഞ്ഞിറങ്ങി. അങ്ങിനെ കൃഷ്ണങ്കുട്ടിയും കുളിയും നനയും കഴിഞ്ഞ് വന്ന് വസ്ത്രം ഉണക്കാൻ വിരിച്ചു . കൊല്ലം ജില്ലക്കാരനും ജയന്റെ ആരാധകനുമായ കൃഷ്ണങ്കുട്ടി രൂപത്തിലും ഒരു ചെറിയ ജയൻ തന്നെയാണ് കേട്ടോ. നല്ല ഉരുക്ക് ബോഡിയും. അങ്ങിനെ കൃഷ്ണങ്കുട്ടിയുടെ വസ്ത്രങ്ങളുടെ കൂട്ടത്തിൽ അവന്റെ  ഒരു വെള്ള ബനിയനും നീലം മുക്കി അതും വിരിച്ചു. അത് കണ്ടപ്പോൾ ഞങ്ങൾക്കൊരു സംശയം. ബക്കറ്റില്ലാത്ത ടോയ്ലറ്റിൽ കൃഷ്ണങ്കുട്ടി എങ്ങിനെ ബനിയൻ നീലം മുക്കി?. അപ്പോഴാണ് കൃഷ്ണങ്കുട്ടി നീലം കലക്കാനുപയോഗിച്ച ആ പാത്രം ഞങ്ങളെ കാട്ടി തന്നത്. കൊല്ലം ജില്ലയിലെ അരയ സമുദായക്കാരനായിരുന്ന കൃഷ്ണങ്കുട്ടിയുടെ പ്രഭാതകർമ്മങ്ങൾ ഏറ്റുവാങ്ങിയിരുന്നത് കായലിലെ കുഞ്ഞോളങ്ങളായിരുന്നതിനാലും ഞങ്ങളുടെ ക്യാമ്പിൽ യൂറോപ്യൻ ക്ലോസറ്റ് ഇല്ലാതിരുന്നതിനാലും
യൂറോപ്യൻ ക്ലോസറ്റ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കൃഷ്ണങ്കുട്ടി ആ ക്ലോസറ്റിലെ വെള്ളത്തിൽ നീലം കലക്കിയെങ്കിൽ അവനെ നമുക്ക് കുറ്റപ്പെടുത്താനാവുമോ. പിറ്റേന്ന് ഒരു ബക്കറ്റും വാങ്ങി അതേ യൂറോപ്യൻ ക്ലോസറ്റ്  ആദ്യമായി ഉപയോഗിച്ചവരിൽ ഞാനും ഉൾപ്പെടും. അവിടെ തുടങ്ങിയതാണ് ഈ യൂറോപ്പ്മായുള്ള ബന്ധം. ഇന്നും ക്ലോസറ്റിൽ നീല വെള്ളം കണ്ടാൽ  കൃഷ്ണങ്കുട്ടിയുടെ മുഖം അതിൽ തെളിഞ്ഞു വരും. 

ജനന മരണങ്ങൾ യാദൃശ്ചികമോ? വിധികൽ‌പിതമോ?


കുറേ നാളുകളായി അല്ലെങ്കിൽ ഈ യൂറോപ്പിൽ വന്നതിന് ശേഷം എന്റെ മനസ്സിൽ തോന്നുന്ന ചില ചോദ്യങ്ങളിൽ ഒന്നാണിത്. ഈ ലോകവും അതിലെ സകല ചാരാചരങ്ങളും സൃഷ്ടിച്ചത് ഒരു വലിയ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവമെന്ന് വിളിക്കുന്ന ആ ശക്തിയിൽ എനിക്ക് തെല്ലും വിശ്വാസക്കുറവില്ല. എന്നാൽ ആ ശക്തിയുടെ ഇടപെടലുകൾ ഇന്ന് മനുഷ്യരിലും മറ്റ് ചരാചരങ്ങളിലും ഉണ്ടോ എന്ന്, അല്ലെങ്കിൽ മനുഷ്യൻ ദൈവത്തിന്റെ നിയന്ത്രണത്തിലാണൊ എന്നുള്ള ആ സംശയത്തിന് വ്യക്തമായ ഒരു ഉത്തരം കിട്ടാനാണ് ഞാൻ ഇതെഴുതുന്നത്. ലോകത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനം ആണെങ്കിലും വിശ്വാസികളിൽ ഒന്നാം സ്ഥാനം നമുക്ക് തന്നെയാണ്. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നവരാണ് 99 ശതമാനവും. എന്നാൽ വിശ്വാസവും പ്രവർത്തനവും തമ്മിൽ ഒരു ബന്ധവുമില്ലാത്തവരുടെ നാടും ഇത് തന്നെയല്ലേ.. വിശ്വാസികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. കോടാനുകോടികൾ പങ്കെടുക്കുന്ന കുംഭമേള മുതൽ , കോടികൾ ശരണമന്ത്രവുമായെത്തുന്ന ശബരിമലയും, ലക്ഷങ്ങൾ പങ്കെടുക്കുന്ന പൊങ്കാലയും പതിനായിരങ്ങൾ പങ്കെടുക്കുന്ന ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളും, പതിനായിരങ്ങൾ  നോമ്പും പ്രാർത്ഥനയുമായി കഴിയുന്ന മുസ്ലീം സമൂഹങ്ങളും ഒക്കെയുള്ള ഒരു രാജ്യം.. ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വിശ്വാസികൾ. എന്നിട്ടും കൊടും ക്രൂരതകളുടേയും ലജ്ജിപ്പിക്കുന്ന കുറ്റകൃത്യങ്ങളുടേയും എണ്ണം നാൾക്കുനാൾ കൂടി വരുന്നു. ഈ വിശ്വാസികളുടെ വിശ്വാസങ്ങൾ കപടമായതുകൊണ്ടാണോ ദൈവത്തിന്റെ ഇടപെടലുകൾ ഇല്ലാതെ പോകുന്നത്? ഇൻഡ്യയിൽ ഒരു വർഷം പെൺകുട്ടിയാണെന്നറിഞ്ഞാൽ ഗർഭത്തിൽ വച്ച് തന്നെ പരലോകം പൂകുന്ന കുട്ടികളുടെ എണ്ണം 25 ലക്ഷത്തിലേറെയാണെന്ന് ഔദ്യോഗിക കണക്ക്. മൊത്തം ഗർഭശ്ചിദ്രം അതിലും പല മടങ്ങ് വരും. ഇവർ ജനിക്കാതിരിക്കുന്നതിൽ അല്ലെങ്കിൽ ഇവരെ കൊല്ലുന്നതിൽ ദൈവത്തിന് പങ്കുണ്ടോ. അതോ അവരുടെ മാതാപിതാക്കൾക്ക് മാത്രമാണോ ഉത്തരവാദിത്വം? ജനിച്ച് വീഴുന്ന കുരുന്നുകളെ മുതൽ ഡെൽഹിയിലെ ജ്യോതി വരെ ലൈംഗിക പീഠനമേറ്റ് മരണപ്പെട്ടത് ദൈവഹിതമാണോ? അതോ അതിനുത്തരവാദി നമ്മുടെ സമൂഹമാണോ?. ഈ അടുത്ത കാലത്ത് കേരളത്തിലെ അമ്പലങ്ങളിൽ ഉത്സവത്തിന് കൊണ്ടു വന്ന ആനകളുടെ കുത്തേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഒരു ഡസനിലേറെ വരും. ഇത് ദേവിയുടെ അല്ലെങ്കിൽ ദേവന്റെ തീരുമാനമായിരുന്നോ? ഇൻഡ്യയിൽ അഞ്ചു ലക്ഷത്തിലേറെ പേർ ഒരു വർഷം പേപ്പട്ടി വിഷബാധയേറ്റ് മരിക്കുന്നു. അതിലുമേറെ പേർ പമ്പുകടിയേറ്റ് മരിക്കുന്നു. പതിനായിരങ്ങൾ കിണറിൽ വീണും കരണ്ടു പിടിച്ചും  മരിക്കുന്നു. ചില നിയന്ത്രണങ്ങളിലൂടെ ഇത്തരം മരണങ്ങളിൽ ഭൂരിഭാഗവും, അല്ലെങ്കിൽ തീർത്തും ഇല്ലാതാക്കാൻ  വികസിത രജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അപ്പോൾ ഒരു രാജ്യത്തുള്ളവർ ഇങ്ങിനെ മരിക്കണമെന്നും മറ്റൊരു രാജ്യത്തുള്ളവർ അങ്ങിനെ മരിക്കണ്ടാ എന്നും ദൈവം തീരുമാനിക്കുമോ? ആശുപത്രികളിലെ വെന്റിലേഷനുകളിൽ ജീവൻ രക്ഷാ ഉപകരണത്തിന്റെ ബലത്തിൽ മാത്രം മരിച്ച് ജീവിക്കുന്ന അനേകം പേർ ഈ രാജ്യത്തുണ്ട്. മാതാപിതാക്കളുടെ, അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടവരുടെ ഉത്തരവ് കിട്ടിയാൽ ഓക്സിജൻ കണക്ഷൻ വിശ്ചേദിച്ച് പരലോകം പൂകാൻ കാത്തുകിടക്കുന്ന ഇവരുടെ ജീവന്റെ കാവൽക്കാർ ആരാണ്? ആകെ ഒരാശയക്കുഴപ്പം.“ അവന്റെ വിധി അതാണ് എന്നുള്ള അർത്ഥമില്ലാത്ത പതിവ് ഉത്തരമല്ലാതെ എന്റെ സംശയനിവാരണത്തിന് വ്യക്തമായ ഉത്തരം തരാൻ കഴിയുന്നവരിൽ നിന്നും ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം..ഞാൻ.