Friday 29 March 2013

എന്റെ ‘പീഠാനുഭവ’ സ്മരണകൾ. (18A)



അതും ഇതുപോലൊരു നോമ്പ് കാലമായിരുന്നു. 50 നോമ്പ് തുടങ്ങുമ്പോൾ എല്ലാ വർഷവും മലയാറ്റൂർ താഴത്തെ പള്ളിയിൽ ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന ഒരു കൺ വെൻഷൻ ഉണ്ടാകാറുണ്ട്. അത് ഇപ്പോഴും തുടരുന്നുമുണ്ട്.  ഒത്തിരി ആളുകൾ പങ്കെടുക്കുന്ന ഈ കൺ വെൻഷന് കാലടി സ്റ്റേഷനിൽ നിന്ന് പോലീസ്കാർ ഡ്യൂട്ടിക്കുണ്ടാകും. പള്ളിയുടെ മുൻപിൽ തന്നെയുള്ള പള്ളിവക കെട്ടിടത്തിലാണ് ആ ഒരാഴ്ച്ച പോലീസുകാർ താമസിക്കുക. അന്ന് കൺവെൻഷൻ തുടങ്ങിയ ആ ദിവസം എനിക്കും വേറെ രണ്ട് പോലീസുകാർക്കും അവിടെ ഡ്യൂട്ടിയായിരുന്നു. രാത്രി 8 മണിയോടെ കൺവെൻഷൻ തീരും. എങ്കിലും ഞങ്ങളുടെ ഡ്യൂട്ടി തുടരും. അന്ന് രാത്രി കൂടെയുള്ള മറ്റ് രണ്ട് പോലീസുകാരെയും അവിടെയാക്കി തൊട്ട് താഴെ പെരിയാറിൽ പോയി ഒന്ന് മുങ്ങിക്കുളിച്ച് ഒരു കൈലിമുണ്ടുമുടുത്ത്  എന്റെ റോയൽ എൻഫീൽഡിൽ ഞാൻ  ഡ്യൂട്ടിയിൽ നിന്നും വീട്ടിലേക്ക് മുങ്ങി.  രാത്രി ഒരു 12 മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടിലേക്ക് പോരുന്ന വഴി കാലടി പോലീസ് സ്റ്റേഷനും കുറേ മുൻപായി മേക്കാലടി എന്ന സ്ഥലത്ത് വച്ച് രണ്ട് പെൺകുട്ടികൾ പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്നു. മുന്നോട്ട് പോയ എന്റെ മനസ്സിൽ പെട്ടന്ന് ചില ചിന്തകൾ. ഈ അസമയത്ത് ഈ പെൺകുട്ടികൾ എങ്ങിനെ ഇവിടെ എത്തി. ഞാൻ ബൈക്ക് തിരിച്ചു. ഞാൻ മടങ്ങി വരുന്നത് കണ്ട് അവർ പതുക്കെ അടുത്ത വീടിന്റെ ഗെയ്റ്റിനടുത്ത് പതുങ്ങി. ഞാൻ അവരുടെ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു. ഞങ്ങൾ മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് വരുന്നതാണെന്നും വീടിന്റെ സ്റ്റോപ്പ് എത്തുന്നതിന് മുൻപ് അറിയാതെ ഇറങ്ങി പോയതാണെന്നും ചേച്ചിയും അമ്മയുമൊക്കെ ഉണ്ടായിരുന്നൂ അവർ ഇറങ്ങിയില്ലാ എന്നുമൊക്കെ  പറഞ്ഞു. സംഗതി ശുദ്ധ കളവാണെന്ന് ആദ്യമേ എനിക്ക് മനസ്സിലായി. കാരണം മലയാറ്റൂർ കൺ വെൻഷൻ കഴിഞ്ഞ് 9 മണിക്ക് ലാസ്റ്റ് ബസ്സും പോയതിന് ശേഷമാണ് ഞാൻ എന്റെ യൂണിഫോം അഴിച്ചത്. അതിന് ശേഷം മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിരിക്കുന്നു.   അവരുടെ കയ്യിൽ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നു. അതെന്താണെന്ന് കാണിക്കാൻ പറഞ്ഞപ്പോൾ ഒരു മടി എങ്കിലും നിർബന്ധിച്ചപ്പോൾ അവർ നനഞ്ഞ ആ ഷഡികൾ കാണിച്ച് തന്നു..ഒടുവിൽ ഒത്തിരി കാര്യങ്ങൾ തിരിച്ചും മറിച്ചും ചോദിച്ചപ്പോൾ അവർ പകുതി സത്യം മാത്രം പറഞ്ഞു. നീലിശ്വരത്ത് ഒരു ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണെന്നും അവിടെ നിന്നും ചാടി പുഴയിലൂടെയും മണപ്പുറത്തുകൂടിയും ഒക്കെ നാലഞ്ച് മൈൽ നടന്നാണ് ഇവിടെ എത്തിയത്. പുഴയിലൂടെ അരക്ക് വെള്ളത്തിലൂടെ പാവാടയും പൊക്കി പിടിച്ച് നടന്ന് പോന്നപ്പോൾ നനഞ്ഞ ഷഡിയാണ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നത്. ഒരാൾ ഒൻപതിലും ഒരാൾ പത്തിലും പഠിക്കുന്നു. ഉദ്ദേശം ചോദിച്ചപ്പോൾ ഒന്നും വ്യക്തമായി പറയുന്നില്ല. എന്നാൽ ചില ദുരുദ്ദേശങ്ങൾ ഉണ്ടെന്നും അവരുടെ കൊഞ്ചികുഴയലിലൂടെ എനിക്ക് പെട്ടന്ന് മനസ്സിലായി (ഞാനാരാ മോൻ). അത്തരം അനുഭവങ്ങൾ മുൻപുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിൽ ഒരാളെ സ്വന്തം കൊച്ചച്ചൻ എല്ലാ കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടെന്ന് മറ്റവൾ പറഞ്ഞു. ഈ ചൂടൻ കഥകളെല്ലാം ഇവർ തമ്മിൽ തമ്മിൽ ഷെയർ ചെയ്യാറുമുണ്ട്. ഈ കഥകളൊക്കെ കേട്ടപ്പോൾ അതൊന്നനുഭവിക്കാൻ കൂട്ടുകാരിക്കും ഒരു മോഹം. അങ്ങിനെ രണ്ട് പേരും കൂടി ഹോസ്റ്റലിൽ നിന്നും ചാടിയതാണ്. തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. എന്നാൽ നമുക്കാകാം എന്ന് പറഞ്ഞപ്പോൾ രണ്ട് പേർക്കും പെരുത്ത് സന്തോഷം. കല്യാണം കഴിഞ്ഞെങ്കിലും ഭാര്യ സൌദിയിലായിരുന്നതിനാൽ മാരീഡ് വിത്ത് അൺമാരീഡ് എഫ്ഫെക്റ്റിൽകരിമ്പച്ചയായി ജീവിക്കുന്ന എന്റെ മാനസീക, ശാരീരിക ദാഹമോഹങ്ങളൊക്കെ ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. സമയം പാതിരാത്രി. എങ്ങും കൂരാകൂരിട്ട്, ചുറ്റിലും 14ഉം 15 വയസ്സുള്ള രണ്ട് പെൺകൊടികൾ, ചേട്ടാ ഞങ്ങളെ ഒന്ന് പീഠിപ്പിക്കൂ, പ്ലീസ്.. എന്ന് യാചിക്കുന്നു .ഏതൊരു വിഭാര്യന്റേയും കണ്ട്രോൾ പോകുന്ന വൈകാരിക നിമിഷങ്ങൾ..ചിന്തകൾ മാറി മറിയുന്നു.. ശരീ‍രം വിയർത്തു. തൊണ്ട വറ്റി വരണ്ടു. രോമ കൂപങ്ങൾ എഴുന്നേറ്റു. തളരുന്ന കൈകലുകൾ, വിറക്കുന്ന ചുണ്ടുകൾ, വികാരനിർഭരമായ ആറു  കണ്ണുകൾ, അവ പരസ്പരം ഇടയുന്നൂ. ശരീരം കുഴയുന്നൂ. നേരെ നിൽക്കാൻ ശക്തിയില്ലാതെ ഞാനെന്റെ ബൈക്കിൽ ചാരി നിന്നു. ഞങ്ങളെ കാണുന്ന ആരെങ്കിലും അവിടെയുണ്ടോ എന്ന് ഞാൻ ചുറ്റിലും നോക്കി. ഭാഗ്യത്തിന് ആരെയും കണ്ടില്ല. ഇനിയും പിടിച്ച് നിൽക്കാൻ ശക്തിയില്ലാ.” ഒടുവിൽ, ഒടുവിൽ  ഞാനാ തീരുമാനത്തിലെത്തി. ഇവിടം അത്ര സുരക്ഷിതമല്ല, ഇതിനേക്കാൾ സുർക്ഷിതമായ മറ്റൊരു സ്ഥലത്ത് പോകാം എന്ന് ഞാനവരോട് പറഞ്ഞു. അങ്ങിനെ രണ്ടിനേയും ഷഡ്ഡി ഇടീച്ച് എന്റെ ബൈക്കിന്റെ പുറകിൽ കേറ്റി വണ്ടി വിട്ടുവികാരം വിവേകത്തിന് (അതോ നേരെ മറിച്ചോ? ..) വഴിമാറിയ അപൂർവ്വ നിമിഷങ്ങൾ. വണ്ടി നേരെ സ്റ്റേഷനിലെത്തിയപ്പോഴാണ്  ഞാൻ പോലീസുകാരനാണെന്നവർക്ക് മനസ്സിലായത്. ( അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ടെംബർ കൂടിയെങ്കിൽ മാന്യ വായനക്കാർ ക്ഷമിക്കണം)  പിന്നെ കരച്ചിലും പിഴിച്ചിലും ഒക്കെയായി. അന്നൊന്നും സ്റ്റേഷനിൽ വനിതാ പോലീസില്ലാതിരുന്നതിനാൽ രണ്ടിനേയും പോലീസ് ജീപ്പിൽ കേറ്റി ചെങ്ങൽ സെന്റ് ജോസഫ് കോൺവെന്റിലെ കന്യാസ്ത്രീകളുടെ അടുത്ത് എത്തിച്ച് അന്ന് രാത്രി അവിടെ താമസിപ്പിക്കാൻ ഏർപ്പാടാക്കി.  ഞാനെന്റെ വീട്ടിലേക്കും പോയി. ആ തണുത്ത പാതിരാത്രിയിൽ  തണുത്ത വെള്ളത്തിൽ ഒന്നുകൂടി കുളിച്ച് സുഖമായി പുതച്ച്മൂടി കിടന്നുറങ്ങി. പിറ്റേന്ന് അതി രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റാ‍യ റൈഫൺ ജോസഫും (റൈഫൺ ജോസഫും ഞാനും പ്രീഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചവരാണ്)  നീലീശ്വരം കോൺ വെന്റിലെ മദറും മറ്റൊരു കന്യാസ്ത്രീയും അവിടെ നിൽക്കുന്നു. അവർ നടത്തുന്ന ഓർഫനേജിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാനില്ലത്രെ.. അതിന് പരാതി തരാൻ എത്തിയതായിരുന്നൂ അവർ. ഉടനെ അവരെ ചെങ്ങൽ സ്കൂളിലേക്ക് പറഞ്ഞു വിട്ടു. ഒത്തിരി നന്ദി പറഞ്ഞ് അവർ പിന്നെ വരാം എന്ന് പറഞ്ഞും പോയി. അവർ വാക്ക് പാലിച്ചു. പിറ്റേന്ന് എനിക്ക് കുറേ മിഠായിയും കുറച്ച് ഫ്രൂട്സും ഏതാനും കൊന്തയുമൊക്കെയായി അവർ വീണ്ടും എന്നെ കാണാൻ സ്റ്റേഷഷനിൽ വന്നു. കുട്ടികളെ സുർക്ഷിതമാക്കിയതിനേക്കാൾ ഓർഫനേജിന്റെ മാനം കാത്തതിന്റെ നന്ദി സൂചകമായി

No comments:

Post a Comment